റിസർവ് ബാങ്ക് തീരുമാനം: പേടിഎമ്മിന് നഷ്ടം 500 കോടിവരെ
ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിൽ പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്ന റിസർവ് ബാങ്ക് തീരുമാനം വഴി കമ്പനിയുടെ പ്രവർത്തനലാഭത്തിൽ പ്രതിവർഷമുണ്ടാകുക 300 മുതൽ 500 കോടിവരെ കുറവ്. ഡിസംബറിൽ 41 കോടി യു.പി.ഐ ഇടപാടുകളാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക് വഴി നടന്നത്. പേടിഎം വാലറ്റിലും ഫാസ്ടാഗിലും ഫെബ്രുവരി 29ന് ശേഷം പണം നിക്ഷേപിക്കാനാകാത്തത് കമ്പനിക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാണ്. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെRead More →




