അങ്കമാലി ടെൽക്കിന് 289 കോടിയുടെ ഓർഡർ

അങ്കമാലി: കേരള സർക്കാരിന്റെയും എൻ.ടി.പി.സി യുടെയും സംയുക്ത സംരംഭമായ അങ്കമാലിയിലെ ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്ക്) കമ്പനിക്ക് റെക്കാഡ് തുകയുടെ വില്പന കരാർ ലഭിച്ചു. വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമകളുടെ 289 കോടി രൂപയുടെ ടെണ്ടറാണ് ലഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻഞ്ചിനീയറിംഗ് ആൻഡ്ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിൽ നിന്നുമാണ് ഈ വലിയ ഓർഡർ ലഭിച്ചത്. ട്രാൻസ്ഫോർമറുകൾ വരുന്ന ജനുവരി മുതൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറേണ്ടതാണ്.ടെൽക്കിന്Read More →

ലുലു ഹൈപ്പർ മാർക്കറ്റ് യാംബുവിൽ പ്രവർത്തനമാരംഭിച്ചു

യാംബു: ചെങ്കടൽതീരത്തെ തുറമുഖനഗരമായ യാംബുവിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ 34-ാമത്തേതും ആഗോള തലത്തിൽ 259-ാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റാണ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സൗദിയിലെ ഓരോ ഉപഭോക്താവിനെയും തൃപ്തരാക്കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലു എന്നും ഗവർണർ പറഞ്ഞു.Read More →

പാപ്പർ ഹരജി നൽകി യുഎസ് കമ്പനി ‘വിവർക്’

വാഷിങ്ടൺ: വർഷങ്ങൾ മുമ്പുവരെ 4700 കോടി ഡോളർ (3,91,384 കോടി രൂപ) ആസ്തിയുമായി നിക്ഷേപകരുടെ സ്വപ്നസ്ഥാപനമായിരുന്ന കമ്പനി എല്ലാം നഷ്ടപ്പെട്ട് സമാനതകളില്ലാത്ത കടബാധ്യതയുമായി പാപ്പർ ഹരജി നൽകി. മാസങ്ങൾക്കിടെ ഓഹരിവില 98 ശതമാനവും നഷ്ടപ്പെട്ട് എല്ലാം കൈവിട്ടുപോയ ‘വിവർക്’ കമ്പനി തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിൽ പാപ്പർ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്ക് 290 കോടി ഡോളർ ഹ്രസ്വകാല ബാധ്യതയും 1300 കോടി ഡോളർ ദീർഘകാല ബാധ്യതയുള്ളതുമായി റിപ്പോർട്ട് വന്നതോടെ കമ്പനിRead More →

നിലം തരംമാറ്റലിലൂടെ ഖജനാവിലെത്തിയത് 1200 കോടി

കൊല്ലം: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനസർക്കാരിന് നിലം തരംമാറ്റൽ ലോട്ടറിയായി. റവന്യൂ രേഖകളിൽ നിലമായിക്കിടക്കുന്ന ഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനുള്ള ഫീസിനത്തിൽ സർക്കാർ ഖജനാവിലെത്തിയത് 12,02.72 കോടി രൂപ. ഒരുലക്ഷത്തിൽ താഴെ അപേക്ഷകൾ തീർപ്പാക്കിയപ്പോഴാണിത്. ഇനി 2.6 ലക്ഷം അപേക്ഷകൾ പരിഗണിക്കാനുണ്ട്. ഇവകൂടി തീർപ്പാക്കുമ്പോൾ 2500 കോടിയിലേറെ രൂപകൂടി കിട്ടുമെന്നാണ് പ്രതീക്ഷ. മൂന്നരലക്ഷത്തിലേറെ അപേക്ഷകളാണ് തരംമാറ്റാനായി സംസ്ഥാനമെമ്പാടുമുള്ള റവന്യൂ ഓഫീസുകളിലെത്തിയത്. ഓരോ അപേക്ഷയ്ക്കുമൊപ്പം 1000 രൂപ ഫീസടയ്ക്കണം. ഈ ഇനത്തിൽ മാത്രം 35Read More →

പിഎഫ് പെൻഷൻ നിര്ണയ രീതിയിൽ മാറ്റമില്ല

ന്യൂഡല്ഹി: പി.എഫ്. അംഗങ്ങള്ക്ക് സുപ്രീംകോടതി വിധിപ്രകാരമുള്ള ഉയര്ന്ന പെന്ഷന് കണക്കാക്കുന്ന രീതിയില് മാറ്റമില്ല. സുപ്രീംകോടതി വിധിക്കുശേഷവും പെൻഷൻതുക സംബന്ധിച്ച ആശങ്ക നിലനില്ക്കെ ഇക്കാര്യം വ്യക്തമാക്കി ജൂണ് ഒന്നിന് ഇ.പി.എഫ്.ഒ. സര്ക്കുലറിറക്കിയിരുന്നു. എന്നാല് അതിനുശേഷം യാതൊരു മാറ്റവും ഇക്കാര്യത്തിലുണ്ടാവുകയോ ഇ.പി.എഫ്.ഒ.യുടെ സെന്ട്രല് ബോര്ഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി.) യോഗങ്ങളില് വിഷയം ചര്ച്ചയാവുകയോ ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള് വ്യക്തമാക്കി. 2014 സെപ്റ്റംബര് ഒന്നിനുശേഷം വിരമിക്കുന്നവര്ക്ക് അവസാനത്തെ 60 മാസത്തെയും അതിനുമുമ്പുള്ളവര്ക്ക് 12 മാസത്തെയുംRead More →